വീട്ടില്‍ക്കയറി അക്രമം: പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്

കാസര്‍കോട്: വീട്ടില്‍ അതിക്രമിച്ച് കയറി അക്രമം നടത്തി യ പ്രതികള്‍ക്കെതിരെ 10 വര്‍ ഷം കഠിന തടവിനും 25000 രൂപ പിഴയും വിധിച്ചു. തെ ക്കില്‍ പള്ളത്തുങ്കാലിലെ സ ലീമിന്റെ വീട്ടില്‍ 2016 സെപ് തംബര്‍ 6ന് അതിക്രമിച്ചു ക യറി സഹോദരങ്ങളായ ഷഫീ ക്, ലത്തീഫ് സുഹൃത്ത് സി റാജ് എന്നിവരെ വാള്‍ കൊ ണ്ട് വെട്ടുകയും വടികൊണ്ട് അടിക്കുകയും കത്തി കാണി ച്ച് കൊല്ലുമെന്ന് ഭീഷണിപ്പെ ടുത്തുകയും ചെയ്ത കേ സില്‍ പ്രതികളായ ചട്ടഞ്ചാല്‍

ബാലനടുക്കല്‍ ബാലന്‍ അ ബ്ദുള്ളയുടെ മകന്‍ അബ്ദുള്‍ റഷീദ്(43), ചട്ടഞ്ചാലിലെ ആ മുവിന്റെ മകന്‍ മുഹമ്മദ് ആ ഷിക് അലി (37), ചട്ടഞ്ചാലി ലെ ബാലന്‍ അബ്ദുള്ളയുടെ മകന്‍ ബാലന്‍ ഇബ്രാഹിം (51), തെക്കില്‍ കൈതക്കടവി ലെ അബ്ദുള്‍ റഹ്‌മാന്‍ മ കന്‍ മായ്ദു ഏലിയാസ് മൊ യ്ദീന്‍ കുഞ്ഞി (38) എന്നിവര്‍ ക്കെതിരെയാണ് കാസര്‍കോ ട് അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍ ജഡ്ജ്(3) നരഹത്യശ്രമത്തിനും 10 വര്‍ ഷം കഠിന തടവും 25000 രൂ പ വീതം പിഴയും അടച്ചില്ലെ ങ്കില്‍ 6 മാസം അധിക തട വും വിധിച്ചത്. വിദ്യാനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നട ത്തി പ്രതികളെ അറസ്റ്റ് ചെ യ്യുകയും കോടതിയില്‍ കുറ്റ പത്രം സമര്‍പ്പിക്കുകയും ചെ യ്തത് വിദ്യാനഗര്‍ എസ്‌ഐ ആയിരുന്ന കെ.രാജുവാണ്. പ്രോസിക്യൂഷന് വേണ്ടി അ ഡിഷണല്‍ ഗവ.പ്ലീഡര്‍ പി.സ തീശന്‍ ഹാജരായി. പ്രതികള്‍ ക്ക് വേണ്ടി അഡ്വ.സി.കെ.ശ്രീ ധരനും അഡ്വ.കെ.പിപ്രദീപ് കുമാറുംഹാജരായി.

Spread the love
error: Content is protected !!